________________
ഞാൻ ആരാണ്
അനുഭവിക്കേണ്ടി വരും. കാരണം അവ ഖരാവസ്ഥ പ്രാപിച്ചവയാ ണ്. അവ വിളവെടുപ്പു ഘട്ടത്തിലെത്തിയിരിക്കുന്നു. നിങ്ങൾക്കവ യിൽനിന്നും രക്ഷപ്പെടാനാവില്ല. നീരാവിയുടേയും വെള്ളത്തി ന്റേയും രൂപത്തിലുള്ള കർമ്മം ജ്ഞാനാഗ്നിയിൽ ബാഷ്പമായി പ്പോകും. അത് നിങ്ങൾക്ക് ഭാരക്കുറവു നൽകും. നിങ്ങളുടെ ബോധം വർധിക്കും. ഒരാളുടെ കർമ്മമവസാനിക്കുംവരെ അയാ ളുടെ ബോധം വർധിക്കുകയില്ല. ഖരാവസ്ഥയിലുള്ള കർമ്മം മാത്രമെ സഹിക്കേണ്ടി വരികയുള്ളു. ഈ ഖരാവസ്ഥയിലുള്ള കർമ്മം എളുപ്പവും സഹനീയവുമാക്കുന്നതിനും അവയുണ്ടാകുന്ന വേദന ലഘൂകരിക്കുന്നതിനും, ഞാൻ നിങ്ങൾക്കെല്ലാ വഴികളും കാണിച്ചിട്ടുണ്ട്. ആവർത്തിച്ചു പറയൂ "ദാദാ ഭഗവാൻ നാ അസീം ജയ് ജയ് കാർ ഹോ. ത്രിമന്ത്രവും നവ കലാമോയും പറയൂ. (appendix കാണുക)
ജ്ഞാനിവിധി സമയത്ത് കനം കുറഞ്ഞ കർമ്മങ്ങളുടെ നാശ ത്തോടൊപ്പം പല ആവരണങ്ങളും (ആത്മാവിനെ പൊതിഞ്ഞിരി ക്കുന്ന അജ്ഞതയുടെ പാളികൾ) പൊട്ടിപ്പോകുന്നു. ആ സമയത്ത്
ദൈവികാനുഗ്രഹംകൊണ്ട് ഒരാൾക്ക് ആത്മബോധമുണ്ടാകുന്നു. ഒരിക്കൽ ഉണർന്നാൽ ആ ബോധം വിട്ടുപോകുന്നില്ല. പ്രതീതി ("ഞാൻ ശുദ്ധാത്മാവാണ്' എന്ന ഉറച്ച വിശ്വാസം) എപ്പോഴും ബോധത്തോടൊപ്പം നിലനിൽക്കും. ആദ്യം ഉണർച്ചയുടെ അനു ഭവം കൈവരുന്നു. പിന്നീട് പ്രതീതി വരുന്നു. പ്രതീതി "ഞാൻ ശുദ്ധത്മാവാണ്' എന്ന ഉറച്ച വിശ്വാസമാണ്. അനുഭവം (experience), GYQIGMIIW. (awareness), (010101 (conviction) moj മൂന്നും സംഭവിക്കുന്നു. പ്രതീതി സ്ഥിരമാണ്. അവബോധം ഇടവേ ളകളായി അടിയാടി നിൽക്കുന്നു. നാം അശ്രദ്ധരായിരിക്കുമ്പോഴും ഏതെങ്കിലും ജോലികളിൽ മുഴുകിയിരിക്കുമ്പോഴും അത്രയും സമയം നാം അവബോധം (awareness) നഷ്ടപ്പെട്ടവരായിരിക്കും. എന്നാൽ ജോലിയിൽനിന്നും മനസ്സു വേർപ്പെടുന്ന നിമിഷം അത് തിരിച്ചു വരും. -- ആത്മാനുഭവം (experience) ജോലികളിൽനിന്നും കടമകളിൽ നിന്നുമൊഴിഞ്ഞ് സ്വസ്ഥമായി ധ്യാനാവസ്ഥയിലിരിക്കുമ്പോഴുണ്ടാ കുന്ന അനുഭവമാണ്. അത് വളർന്നുകൊണ്ടേയിരിക്കും. കാരണം